യുവശക്തി കൊച്ചനൂർ ജേതാക്കൾ
വർണം വടക്കേകാട് ഫുട്ബോൾ ലീഗ് സീസൺ 2 കിരീടം യുവശക്തി കൊച്ചനൂർ ചാംപ്യൻസ്. വടക്കേകാട് പഞ്ചായത്തിലെ പ്രമുഖ 10 ടീമുകൾ
വർണം വടക്കേകാട് ഫുട്ബോൾ ലീഗ് സീസൺ 2 കിരീടം യുവശക്തി കൊച്ചനൂർ ചാംപ്യൻസ്. വടക്കേകാട് പഞ്ചായത്തിലെ പ്രമുഖ 10 ടീമുകൾ
പകലിന്റെ കൂട്ടികിഴിക്കലുകളില്‍ ശിഷ്ടം വന്ന ക്ഷീണിച്ച ശരീരത്തിലേക്ക് നിദ്രപുല്കുമ്പോഴായിരുന്നു ഫോണ്‍ ശബ്ദിച്ചത്… “നാളത്തെ അവധി എന്റെ കൂടെ ചിലവഴിക്കാമോ..?” എന്ന
വിരസ വാസത്തിന് വിരാമമിട്ട് കൊണ്ട് ദോഹയിലെ എന്റെ ഇടുങ്ങിയ മുറിയെ പകുക്കാനെത്തിയ ശ്രീലങ്കകാരൻ അസീസ് നാനയുടെ കൂടെ ശബ്ദ നിയന്ത്രണത്തിന്റെ
കൊച്ചനൂർ ജി.എച്ച്.എസ്.എസിലെ പുതിയ ഹയര്‍സെക്കന്‍ഡറി കെട്ടിടം വെള്ളിയാഴ്ച മന്ത്രി സി. രവീന്ദ്രനാഥ് ഉദ്ഘാടാനം ചെയ്യും. ഹയര്‍സെക്കന്‍ഡറി തുടങ്ങി പതിനഞ്ചുവര്‍ഷം കഴിഞ്ഞെങ്കിലും
എൺപതുകളിൽ അബൂദാബിയിൽ താരിഫിനുമപ്പുറം ബുഹാസ, ഹബ്ശാൻ എന്നൊക്കെ പേരുള്ളതും എന്നാൽ ഒരേമുഖമുള്ളതുമായ മണലാരണ്യപ്രവിശ്യകളിൽ കാറ്ററിങ്ങ് കമ്പനിയുടെ കീഴിൽ ഓയിൽ റിഗ്ഗിന്റെ
കാലങ്ങൾക്കു ശേഷം ഇന്നാണ് താമരശേരി ചുരം വഴി ബാംഗളൂരിലേക്ക് പോവാൻ വേണ്ടി വയനാട്ടിലേക്ക് കടക്കുന്നത്, വഴിക്കടവ് – ഗൂഡല്ലൂർ പാത
പ്രമുഖ ഇസ്ലാമിക പണ്ഢിതനും അറബി കവിയും ഗ്രന്ഥകർത്താവുമായിരുന്ന കൊച്ചനൂർ അലി മൗലവിയുടെ നബിചരിത്ര സംഗ്രഹം (خلآصةالاخبارفي سيرةالمختار) എന്ന കവിതയുടെ
കൊച്ചി ഫോട്ടോജേണലിസ്റ്റ് ഫോറം സി.കെ.ജയകൃഷ്ണന് സ്മാരക അവാര്‍ഡ് കൊച്ചനൂർ സ്വദേശി മുസ്തഫ അബൂബക്കറിന്. മാധ്യമം മലപ്പുറം യൂണിറ്റിലെ ഫോട്ടോഗ്രാഫറാണ്
പഴകിദ്രവിച്ച പേഴ്സില്‍ നിന്നും അമൂല്യമായ നിധിയായ് സൂക്ഷിക്കുന്ന തന്റെ മകന്റെ ഫോട്ടോ എടുത്ത് താലോലിച്ചുകൊണ്ട് നൂര്‍അലിഷാ പ്രഥമപുത്രന്റെ വീരചരിതങ്ങള്‍ പതിവ്
കരിച്ചാൽ എന്ന കൊച്ചുപ്രദേശം എന്റെ വീടിനു സമീപസ്ഥമാണ്. ഞാറ്റടികളായി ഉപയോഗിച്ചിരുന്ന ഏതാനും ഇരുപ്പൂവട്ടൻനിലങ്ങളുടെ വരമ്പിലൂടെ ഗ്രാമത്തിന്റെ പ്രധാന കരയിൽ നിന്ന്
പാലക്കുഴി എന്നും മനസ്സില്‍ ഒളിമങ്ങാത്ത ഓര്‍മ്മകള്‍ ഉണര്‍ത്തി. തെങ്ങിന്‍തോപ്പും നെല്പാടവും സമൃദ്ധി വിളഞ്ഞിരുന്ന കാലം. മണ്ണിന്റെ ഗന്ധമറിഞ്ഞ മനുഷ്യമനസ്സ് അന്ന്
അനിൽ-അവൻ എന്റെ സഹപാഠി മാത്രമായിരുന്നില്ല. സഹമുറിയനും കൂടിയായിരുന്നു. സരസമായി സദസ്സിനോട് സല്ലപിക്കാന്‍ ഞങ്ങളുടെ കൂട്ടത്തില്‍ അവനെപ്പോലെ വേറെ ആരും ഇല്ലായിരുന്നു.ഒരിക്കലും
തിമിര്‍ത്ത് പെയ്ത മഴ ഒന്നടങ്ങിയേ ഉള്ളൂ. മാനം വെളുത്തു. ഒതുക്കുകല്ലുകളോട് കിന്നാരം ചൊല്ലി ഓളങ്ങള്‍ താളമിടുന്നതും ശ്രദ്ധിച്ച് അക്കരേക്ക് കടത്ത്
നിന്റെ പാട്ടിന്റെ ഈണം എന്റെ വേദനകള്‍ക്ക് ശമനൌഷധമാകട്ടെ…… പുഞ്ചിരിയുടെ ചൈതന്യം ജാഡ്യത്തെയകറ്റുന്ന മന്ദാനിലനാകട്ടെ…….. തലോടലിലെ കനിവില്‍ മനസ്സിലെ ഊഷരത ഉര്‍വ്വരമാകട്ടെ………
വയസ്സ് അന്‍പതിനോടടുക്കുന്നുവെങ്കിലും വേലായുധന് ഒറ്റാന്തടിയാണ്. പെണ്ണുകെട്ടിയിട്ടില്ല. കുഞ്ഞുകുട്ടിപ്രാരബ്ധങ്ങളില്ല. പകലന്തിയോളം അദ്ധ്വാനിച്ചുകിട്ടുന്ന പണംകൊണ്ട് വേലായുധന് സുഖമായി ജീവിക്കുന്നു. തൃശ്ശൂര്‍ ജില്ലയിലെ വടക്കേക്കാട്
കൊച്ചനൂര്‍ ഗവ: ഹയര്‍ സെക്കണ്ടറി സ്കൂളില്‍ വാര്‍ഷികാഘോഷവും രക്ഷാകര്‍ത്തൃ ദിനവും യാത്രയയപ്പ് സമ്മേളനവും കഴിഞ്ഞ ജനുവരി 22, 23, 24